സുനാമിയുടെ വരവായിട്ടാണു നേപാളിലെ ഭൂകമ്പത്തെ ഭൗമ ശാസ്ത്രജ്ഞർ കണ്ടത്. എന്നാൽ ഇത് യുറോപിയൻ നൂക്ലിയർ റിസർച്ച് കേന്ദ്രത്തിലെ (CERN) പാകപിഴവാണെന്ന് വിലയിരുത്തൽ.
Watch video: https://m.youtube.com/watch?v=xN6fDP9lHK8
വലിയ കാന്തങ്ങൾ ഉപയൊഗിച്ച് ശക്തിയിൽ കണികകളെ കൂട്ടിയിടികുന്ന പ്രക്രിയയിൽ,ഒരുപാട് ഊർജ്ജം ഉപയോഗികുന്നു. ഓരോ കൂടൊയിടിക്കും ശേഷം ഈ ഊർജ്ജം,തനിയെ കുറയുകയും,പിന്നീട് ഇത് beam dump എന്ന ഒരു ഭൗമ അറയിലേക്ക് തള്ളിവിടുകയുമാണു ചെയ്യുന്നത്.
ഒരോ നിമിഷവും,ഭൂമിയിൽ മൊത്തം ഉപയോഗിക്കുന്ന കറന്റിന്റെ നാലിലൊന്ന് ഊർജ്ജമാണിവിടെ കളയുന്നത്.
ഏപ്രിൽ 25 നു സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി 4 തവണ പവർ അപ് ചെയ്തിട്ടുണ്ടു. അതും നേപാീൽ ഭൂകമ്പം ഉണ്ടാവുന്നതിനു തൊട്ടു മുമ്പ്.
അതിനാൽ തന്നെ ഭൗമ അറയിലേക് 4ഇരട്ടി ഊർജം കുത്തി വയ്ക്കപെട്ടിട്ടുണ്ട്. പക്ഷേ ആൽപ്സ് പർവതനിരകളിലൂടെ കടന്നു പോകുന്ന ഊർജ്ജം ഇത്തവണ resistance പാകമല്ലാത്തതിനാൽ പർവ്വത ശ്രിങ്ങലകൾ വഴി ഹിമാലയത്തിലെത്തുകയും, കുറഞ്ഞ pressure point കിട്ടിയ നേപാളിൽ ഭൂചലനത്തിനു കാരണമാവുകയും ചെയ്തു എന്നാണു പ്രാധമിക നിഗമനം.
0 comments:
Post a Comment